Responsive Header with Dropdowns
By Ansil Neduvode
Article Malayalam

Posted by admin on 2024-08-15 04:24:06 | views: 28


By Ansil Neduvode

അബാദി ബാനു ബീഗം 

ഒരു ദിനം സൂര്യൻ ഉച്ചിയിൽ വെച്ച് കറങ്ങുന്നസമയം പഞ്ചാബിൽ നടന്ന ഒരു സമ്മേളനത്തിൽ പ്രസംഗിക്കവെ അവർ ആദ്യമായി തന്റെ പർദ്ദ ഉയർത്തി പറഞ്ഞു; "എനിക്ക് ഇവിടെ പർദ്ദ ആവശ്യമില്ല. കാരണം ഇവിടെ കൂടിയവരിൽ ആരും അന്യരല്ല. എന്റെ മക്കളും സഹോദരന്മാരുമാണെന്നവർ ഉറക്കെ വിളിച്ചു പറഞ്ഞു , പിന്നീട് അവർ " ബീ അമ്മാൻ " എന്നറിയപ്പെടുന്ന ധീര മാതാവായിരുന്നു. ഇന്ത്യയിലെ മുസ്ലിം സമുദായത്തിൽ നിന്ന് പൊതുരംഗത്തേക്ക് വന്ന ആദ്യ വനിതകളിൽ പ്രമുഖയാണ് 1850 ൽ ഉത്തരപ്രദേശിൽ ജനിച്ച അബാദി ബാനോ ബീഗം. നാളുകളുടെ കഠിന കയ്പ്പിൻ്റെയും ത്യാഗത്തിൻ്റെയും സ്വാതന്ത്ര്യ സമരത്തിൻ്റെ പോർക്കളത്തിലെ സേനാനികളും ഖിലാഫത്ത് സമരത്തിൽ മഹാത്മാ ഗാന്ധിയുടെ ഉറ്റ സഹപ്രവർത്തകരും ധീരയോധാക്കളുമൊക്കെയായ ആലി സഹോദരന്മാരായ മൗലാനാ മുഹമ്മദലിയും മൗലാനാ ഷൗക്കത്തലിയുമായിരുന്നു. പക്ഷെ അവരുടെ ഉമ്മയും വീരുറ്റ പോരാളി ആയിരുന്നു. എട്ടും പൊട്ടും തിരിയാത്തതിൻ്റെ വക്കിൽ തന്നെ വിഗതനായ ധവനോടുകൂടിയവളായി മാറി. തൻ്റെ ശരീരത്തിലെ എല്ലാ ആഭരണവും ്് എണ്ണിപറക്കി കൊണ്ട് തൻ്റെ മക്കളുടെ പഠനത്തിൻ്റെ പുരോഗതി മാത്രം ഉദ്ദേശിച്ചു ഒരു കാലത്ത് മുസ്ലിം സമുദായത്തിൻ്റെ കണ്ണിൽ ദൗതിക വിഷയത്തിനെതിരെ ഹറാം കൊണ്ട് തിരിഞ്ഞ സമയത്തും മക്കളുടെ പഠനത്തെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ കൊണ്ടെത്തിച്ചു. തൻ്റെ കുടുംബത്തെ പോറ്റുന്നതിനിടയിൽ സ്വതന്ത്രസമരത്തിനു മുന്നിൽ നിന്ന് നയിക്കാനുള്ള കെൽപ്പുണ്ടായിരുന്നു. ബ്രിട്ടിഷ് ഭ്രാന്തന്മാർ അലി സഹോദരങ്ങളെ ചിണ്ടൻ വാണ്ട് ഗ്രാമത്തിൽ തടവിലാക്കിയപ്പോൾ ആ ബാദി സന്ദർശിക്കാൻ ചെന്നപ്പോൾ ഒരു കാക്കിയിട്ട ഭ്രന്തന്മാർ വന്ന് കീഴഗങ്ങാൻ പറഞ്ഞപ്പോൾ ആബാദി തൻ്റെ മക്കളോടായി പറഞ്ഞു "ഇന്ത്യയെ അടിമയായി വച്ചിരിക്കുന്ന സര്‍ക്കാരിന്റെ ആവശ്യം അനുസരിക്കാ

Leave a Comment: